ചെകുത്താന്‍റെ
വെളെളലികള്‍
തീര്‍ത്ത വിടവിലെവിടെയോ
നിന്റെ വാക്കുകള്‍
പല്ലികളെ പോല്ലേ
ചിലച്ചു കൊണ്ടിരുന്നു.
ചതി ചട്ടിയില്‍
വെറുതെ വേവുന്ന
വാക്കുകള്‍ മാത്രമായ്
നീ തിളചിടുമ്പോള്‍
കനല്‍ക്കട്ടകളായ്
എരിഞ്ഞടങ്ങുവതെന്‍റെ ഹൃദയം
നീയെകിയ വേദനയുടെ
വേനലും തിന്നു
വേരുകള്‍ ദ്രവിച്ച
പ്രണയവൃക്ഷത്തിന്റെ
ചുവട്ടില്‍ തലച്ചയ്ക്കെ
മരണപക്ഷിയുടെ
ചിറകിലെ മറ്റോരു_
തൂവലായ് പോഴിഞ്ഞെങ്കില്‍
ee kavitha ente hrithayathe sparsichu
ReplyDelete